2013 ജനുവരി 6, ഞായറാഴ്‌ച

കവിയുടെ രോഗാതുരമായ അവസാന വര്‍ഷങ്ങളില്‍ ഏറെ സാന്ത്വനം പകര്‍ന്നു നല്‍കിയ പ്രേയസിയോ . . . പ്രചോദനമായിരുന്ന പ്രണയിനിയോ . . . . ? അവാച്യമായ അനുഭവങ്ങളെ കല്പനകളിലുടെ വിടര്‍ത്തുന്ന ഈ കൃതിയില്‍ കവിതയായ കാമിനിയെയും , കാമിനിയായ കവിതയെയും കാണാം . . . വേദനയെ അമ്രുതമാക്കുന്ന കവിധര്‍മം ഇതില്‍ തൊട്ടറിയാം . . .

മനസ്വിനി
മഞ്ഞ തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലെ
നിന്നൂ ലളിതേ നീ എന്‍ മുന്നില്‍
നിര്‍വൃതിതന്‍ പൊന്‍ കതിര്‍ പോലെ
ദേവനികേത ഹിരണ്‍മയമകുട-
മേവി ദൂരെ ദ്യുതി വിതറി . . .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ